കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ രണ്ട് യാത്രക്കാരിൽ നിന്നായി എട്ടരകിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂർ കോട്ടപ്പടി കല്ലറക്കൽ വീട്ടിൽ ശ്രീഹരി ജയകുമാർ (19), പാണിപ്ര ചേറപ്പാരം വീട്ടിൽ അജയ് ഗോവിന്ദ് (20) എന്നിവരെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി ധൻബാദ് - ആലപ്പി എക്‌സ്‌പ്രസിൽ ആലുവയിലെത്തിയ പ്രതികളെ ആർ.പി.എഫ് പിടികൂടുകയായിരുന്നു. ബാഗിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. കൂടിയ വിലയ്ക്ക് എറണാകുളത്ത് വിൽക്കുകയായിരുന്നു ലക്ഷ്യം. മൂന്ന് മൊബൈൽഫോൺ, രണ്ട് എ.ടി.എം കാർഡുകൾ, ആധാർകാർഡ് തുടങ്ങിയവയും ആർ.പി.എഫ് പിടിച്ചെടുത്തു.


ആർ.പി.എഫ് സ്‌പെഷ്യൽ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ കെ.എസ്. മണികണ്ഠൻ, ഹെഡ് കോൺസ്റ്റബിൾമാരായ വി.എ. ജോർജ്, പി. അജി എന്നിവ എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.